കൽപ്പറ്റ: കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് കൃഷി വകുപ്പ്. ജില്ലയിലെ ചിലഭാഗങ്ങളില്‍ വെട്ടുകിളിസമാനമായ പുല്‍ച്ചാടികളുടെ ആക്രമണം കര്‍ഷകരെ ആശങ്കപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോഫി ലോക്കസ്റ്റ് എന്ന് വിളിപ്പേരുള്ള ഓളാര്‍ക്കിസ് മിലിയാരിസ് പുല്‍ച്ചാടികളാണ് ജില്ലയിലെ ചില ഭാഗങ്ങളില്‍ കാണപ്പെട്ടത്. താരതമ്യേന വലിയ തോതില്‍ വിളകള്‍ നശിപ്പിക്കാത്തയിനം പുല്‍ച്ചാടികളാണ് ഇവ. അതേ സമയം വിവിധ വകഭേദങ്ങളിലായി പുല്‍ച്ചാടികള്‍
സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി തരിശായിക്കിടന്ന നാലരഏക്കര്‍ തരിശുപാടം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്നതിനായി സജ്ജമാക്കുന്നത് കാവുംമന്ദത്തുകാരനായ ഡേവിഡ് തൊട്ടിയില്‍ എന്ന കര്‍ഷകനാണ്. വെങ്ങപ്പള്ളി കൃഷിഭവന്‍ പരിധിയില്‍ തരിശുഭൂമികൃഷി വ്യാപിപ്പിക്കുന്ന യജ്ഞത്തിന് കൃഷി ഓഫീസര്‍ ടി.രേഖയും കൃഷി അസിസ്റ്റന്റ്മാരായ
കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധതൊഴിലാളികളുടെ ലഭ്യതകുറവ് കാര്‍ഷിക ഉത്പാദനത്തിന്‍റെ കുറവിനും കൃഷിഭൂമി തരിശാകുന്നതിനും കാരണമായി തീരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുടപ്പനക്കുന്ന് കൃഷിഭവന്‍റെയും കാര്‍ഷികകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ വിദഗ്ദ്ധരായ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കര്‍ഷകര്‍ക്ക് മികച്ച സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതോടൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിനും ഈ
കൽപ്പറ്റ: – ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ജേര്‍ഡന്‍ എന്നീ ഇനം ഇലത്തവളകളുടെ പ്രജനനം സംബന്ധിച്ചാണ് ലേഖനം. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ജീവശാസ്ത്രം ബിരുദ വിദ്യാര്‍ഥി എ.വി.അഭിജിത്തും യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി പ്രൊഫ.ഷോമെന്‍
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങളുടെ ഫലമായി റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന്‍റെ ഫണ്ടില്‍ നിന്നാണ് ഇതിനുളള തുക വകയിരുത്തിയിട്ടുളളത്. സുഭിക്ഷകേരളം ജൈവഗൃഹം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് പ്രവാസികളായിട്ടുളള ധാരാളം പേര്‍ ഇതിനകം
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ്چچ പ്രകാരം സംയോജിതകൃഷിക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ڇജൈവഗൃഹംڈ എന്ന പ്രോജക്റ്റിലൂടെ സ്ഥലം, സമയം, ഊര്‍ജ്ജം എന്നിവ പരമാവധി ഉപയോഗപ്പെടുത്തി കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ മല്‍സ്യകൃഷി എന്നീ
കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. നെല്ല്, പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഒരു വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍
ജൂണ്‍ 1 ലോക ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതല്‍ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ക്ഷീര വികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് എന്നിവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കും. ക്ഷീരമേഖലയുടെ പ്രസക്തി ലോകമെമ്പാടും ഓര്‍മ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് ലൈവ്. ജില്ലയിലെ എല്ലാ ക്ഷീരസംഘം ജീവനക്കാരും സഹകാരികളും ക്ഷീരകര്‍ഷകരും ഫെയ്‌സ്ബുക്ക് ലൈവില്‍
സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച് നടത്തുന്ന വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2 സെന്റ് കുളത്തില്‍ പടുത (സില്‍പോളിന്‍ ഷീറ്റ്) വിരിച്ച് നടത്തുന്ന മത്സ്യകൃഷിയ്ക്ക് പ്രോജക്ട് കോസ്റ്റ് 1,23,000 രൂപയാണ്. ഇതില്‍ 60 ശതമാനം ഗുണഭോക്തൃവിഹിതവും 40 ശതമാനം